Friday, February 11, 2022

അധ്യായം‌‌ -‌ 12 ( spare) നിശ്ശബ്ദതയിലേക്ക്‌ വീണുടഞ്ഞ‌ ഒരു‌ തേങ്ങല്‍‌!

 

 

അധ്യായം‌‌ -‌ 17

 

നിശ്ശബ്ദതയിലേക്ക്വീണുടഞ്ഞഒരുതേങ്ങല്‍‌!

..‌................................................................................

 

പറഞ്ഞുകൊണ്ടിരിക്കെപെട്ടന്ന്മുറിഞ്ഞുപോകുന്ന‌ ‌വാക്കുകള്‍‌ പോലെയാണ്‌ ‌ആകസ്മികമരണങ്ങള്‍‌.

സ്വന്തംവേരില്‍‌ തളിര്ത്തകുഞ്ഞുജീവിതങ്ങളെ‌  വിധിയുടെഔദാര്യത്തിന്വിട്ടുകൊടുത്ത്പെട്ടന്നൊരുദിവസം‌‌

പാതിമുറിഞ്ഞ‌ ‌വാക്കുകൾപോലെ‌  ഒരാൾഅസ്തമിച്ചുപോകുമ്പോൾചുറ്റിലുംപരക്കുന്ന‌  നിസ്സഹായതയുടെകൂരിരുട്ടിലകപ്പെടുന്ന‌   ഭാഗ്യഹീനരെ‌  ലോകംഅനാഥരെന്നോവിധവകളെന്നോ‌  പേര്‌‌ ചൊല്ലിവിളിക്കുന്നു‌.

 

1‌975‌ ലെപുതിയ‌  അധ്യയനവര്ഷത്തില്‍‌  ജെ‌.ഡി‌.റ്റി‌.ഇസ്‌‌ലാം‌  ഓര്ഫനേജിലേക്ക്പ്രവേശനംതേടിയെത്തിയഅനേകം‌  അനാഥബാല്യങ്ങള്ക്കിടയില്‍‌ ഞാന്‍‌ നിസ്സംഗഭാവത്തോടെ‌  നിന്നു‌‌.

 ‌

ചുവന്ന‌ ‌കരയുള്ളപുതിയപുല്‍‌പ്പായുംകയ്യിൽപിടിച്ച്‌  ചുറ്റുമുള്ളപലമുഖങ്ങളിലേക്കുംഞാന്‍‌ മാറിമാറിനോക്കി‌. ചോദ്യങ്ങളില്ലാത്തഉത്തരങ്ങളായുംഉത്തരങ്ങളില്ലാത്തചോദ്യങ്ങളായുംഅവരുടെനിശ്വാസങ്ങള്‍‌ എനിക്കുചുറ്റിലും‌‌ നിറഞ്ഞു‌.  

 

വെള്ളകാച്ചിത്തുണിയുടുത്തഉമ്മമാര്‍‌ മക്കളെഅരികിലേക്ക്‌  ചേര്ത്തുപിടിച്ചുകൊണ്ട്ഓഫീസിനുമുമ്പില്‍‌ കാത്തുനില്ക്കുന്നത്‌   ‌മാതൃത്വത്തിന്റെപിടയുന്ന‌ ‌വേദനാചിത്രങ്ങളായി‌  അനാഥാലയത്തിന്റെചുമരുകളില്‍‌ തെളിഞ്ഞുവന്നു‌.

 

കനിവുള്ളവരുടെകാരുണ്യത്തില്‍‌  മക്കള്ക്ക്രണ്ട്നേരംവയറുനിറയെആഹാരംകിട്ടുമല്ലോഎന്നപ്രതീക്ഷയാണോ‌, ജന്മംകൊടുത്തകുരുന്നുമക്കളെ‌ ‌യത്തീം‌‌ ഖാനയിലേല്പിച്ച്‌  ‌തനിയെമടങ്ങിപ്പോവുന്നതിന്റെഉള്ളുലയുന്നനൊമ്പരമാണോമാതൃഹൃദയങ്ങളിലുണ്ടായിരുന്നതെന്ന്‌  തിരിച്ചറിയാന്‍‌ ഒരുപന്ത്രണ്ടുവയസ്സുകാരന്അന്ന്കഴിഞ്ഞിരുന്നില്ല‌‌!

 

ഓഫീസിനുള്ളില്‍‌ നിന്ന്അടുത്തബെല്‍‌ ശബ്ദിച്ചു‌. പുറത്തിരിക്കുന്നഓഫീസ്‌‌ബോയ്വരിയില്‍‌ നില്ക്കുന്നഒരുസ്ത്രീയേയുംകുട്ടിയേയുംമനേജറുടെറൂമിലേക്ക്വിളിച്ചു‌.‌ അവിടെയാണ്ഹസ്സനാജിഇരിക്കുന്നത്‌. അഡ്മിഷന്‍‌ കിട്ടിയകുട്ടികളെല്ലാം‌  വാര്ഡനുപിന്നാലെവരിവരിയായിഅപരിചിതമായഒരുലോകത്തിലേക്കെന്നപോലെനടന്നുനീങ്ങി‌. ‌

 

എന്റെ‌  ‌മൂത്തസഹോദരനും‌   ‌പിന്നെമാളിയക്കല്‍‌ മൂസക്കയുമായിരുന്നുഎന്റെകൂടെവന്നിരുന്നത്‌.  പള്ളിയുടെപിന്നിലുള്ളഓടുമേഞ്ഞ‌  താമസസ്ഥലത്തേക്ക്‌  തിരിയുന്നതിനുമുമ്പ്ഞാൻഒന്നുകൂടിതിരിഞ്ഞുനോക്കി.  അവർഎന്നോട്‌‌ കൈ‌‌വീശി‌‌ക്കാണിച്ചു‌.

പുത്തൻപായയുടേയുംപുതപ്പുകളുടേയുംമണംനിറഞ്ഞുനില്ക്കുന്നവലിയ‌ ‌ഹാളില്‍‌ ഞങ്ങള്‍‌ ‌അവിടിവിടെയായിനിന്നു‌. വാര്ഡന്‍‌ ഓരോരുത്തര്ക്കും‌ ‌കിടക്കാനുള്ളസ്ഥലംകാണിച്ചുകൊടുക്കുന്നതിരക്കിലാണ്‌.

തികച്ചുംഅന്യമായഒരുലോകത്തെത്തിപ്പെട്ട പരിഭ്രമത്തോടെഞാന്‍‌ ഹാളിന്റെ‌ ‌ചുമരും‌  ‌ചാരിവെറുതെ‌‌ നിന്നു‌.

ചുരുട്ടിക്കെട്ടിയഓലപ്പായയുംപെട്ടിയുംഅടയാളമായിവെച്ച്ഷബീറലിഹാളിന്റെഒരുമൂലയില്‍‌ സ്ഥലംപിടിച്ചിരുന്നു‌. ഞാന്‍‌ പതുക്കെ അവന്റെഅടുത്തേക്ക്നീങ്ങിനിന്നു‌.

 

'‌'‌ഇവിടെസ്ഥലംപിടിച്ചോ‌'‌'‌‌

 

ഷബീറലി‌  എന്റെമുഖത്തുനോക്കിചിരിച്ചുകൊണ്ട്പറഞ്ഞു‌.  എന്റെപെട്ടിയുംപായയുംഎടുത്ത്ഞാന്‍‌ അവന്റെഅടുത്തേക്ക്ചെന്നുനിന്നു‌.

കുട്ടികള്‍‌ പായവിരിക്കുന്നതിന്റേയുംപെട്ടിയില്‍‌ നിന്ന്ഓരോരോസാധനങ്ങളെടുത്തു‌‌വെക്കുന്നതിന്റേയുംതിരക്കുകള്ക്കിടയിലൂടെമെലിഞ്ഞുണങ്ങിയ‌  ഒരുകുട്ടിയുടെചുമലില്‍‌ കൈവെച്ചുകൊണ്ട്വാര്ഡന്‍‌ ഞങ്ങളുടെഅടുത്തേക്ക്നടന്നുവന്നു‌. പിന്നെഅവന്റെസാധനങ്ങള്‍‌ ഞങ്ങളുടെഅടുത്ത്വെക്കാന്‍‌ പറഞ്ഞ്വാര്ഡന്‍‌ തിരിച്ചുപോയി‌.‌

ത്രികോണാകൃതിയില്‍‌‌ മടക്കിഉറുമാല്‍‌  തലയില്‍‌ വരിഞ്ഞുകെട്ടി‌, പുറത്തേക്കുന്തിയപല്ല്‌  ചുണ്ടുകള്‍‌ കൊണ്ട്മറച്ചുപിടിക്കാന്‍‌ വെറുതെശ്രമിച്ചുകൊണ്ട്അവന്‍‌ ആരെയുംശ്രദ്ധിക്കാതെനിന്നു‌.

 

'‌'പേരെന്താ‌..?'‌'‌ ‌ഞാന്‍‌ ചോദിച്ചു‌.

 

'‌'‌മായിന്‍‌ കുട്ടി‌'‌'‌ മുഖമുയര്ത്താതെഅവന്‍‌ മറുപടി‌  പറഞ്ഞു‌‌.

 

‌‌‌വാര്ഡന്‍‌ ചൂരല്‍‌‌ കൊണ്ട്വാതിലില്‍‌ ശക്തിയായിഅടിച്ചു‌. ശബ്ദകോലാഹലങ്ങള്‍‌

നിറഞ്ഞഹാള്‍‌ പെട്ടന്ന്‌‌ നിശ്ശബ്ദമായി‌‌.

 

'‌'‌എല്ലാരുംബാങ്ക്വിളിക്കുംമുന്നെപള്ളീലെത്തണം‌..'‌'‌ വാര്ഡന്‍‌ ഉറക്കെവിളിച്ചുപറഞ്ഞുകൊണ്ട്അടുത്തറൂമിലേക്ക്‌  പോയപ്പോള്‍‌  ഹാളില്‍‌ കലപിലശബ്ദങ്ങള്‍‌  വീണ്ടുംഉയര്ന്നുവന്നു‌.

 

'‌'‌പെട്ടീംസാധനങ്ങളൊക്കെഞമ്മക്ക്നിസ്കാരംകയ്ഞ്ഞിബന്നിട്ട്ശെര്യാക്കാം‌‌'‌'‌

 

ഷബീറലിഎന്റെതോളില്‍‌ കൈവെച്ചുകൊണ്ട്പറഞ്ഞു‌. പിന്നെമായിന്‍‌ കുട്ടിയേയുംകൂടെ‌‌കൂട്ടിഞങ്ങള്‍‌ ‌ മുറ്റത്തേക്കിറങ്ങി‌.

 

കറുപ്പുംചുവപ്പും‌  നിറമുള്ളമേഘങ്ങള്‍‌ ഒഴുകിനടക്കുന്ന‌‌ അപിരിചിതത്വത്തിന്റെവെയില്‍‌ മങ്ങിയകാശത്തിനുചുവട്ടില്‍‌ അന്ന്പുതിയൊരു‌  സൗഹൃദംതളിര്ത്തുതുടങ്ങുകയായിരുന്നു‌;‌ ഷബീറലി‌‌യുംമായിന്‍‌ കുട്ടിയും‌!

വീടിന്റെ‌‌യും‌‌ വീട്ടുകാരുടെയും‌ ‌സുരക്ഷിതവലയത്തില്‍‌ നിന്ന്‌‌ ഓര്ക്കാപ്പുറത്ത്ഒരുകുഞ്ഞുഹൃദയം‌  ദൂരേക്ക്എടുത്തെറിയപ്പെടുമ്പോള്‍‌  ചെന്നുവീഴേണ്ടത്‌ ‌അതേവേദനയുംവേര്പാടുംഉള്ളാലറിയുന്നപുതിയസൗഹൃദങ്ങളിലേക്കാകണമെന്നത്‌ ‌കാലത്തിന്റെകരുതലുംകാരുണ്യവുമായിരിക്കാം‌.

 

ചരല്‍‌മണ്ണു‌‌ നിറഞ്ഞമുറ്റത്ത്അസ്തമയ‌‌‌മാനംനോക്കിഞങ്ങള്‍‌ മൂന്നുപേരുംകുറച്ചുസമയംവെറുതെനിന്നു‌.‌ വിരഹത്തിന്റെഒരുപകല്‍‌ വിടപറയുകയാണ്‌‌!‌ വേര്പാടിന്റെവേദനകൂടിച്ചേരലിന്റെആനന്ദത്തില്‍‌ അലിഞ്ഞില്ലാതാവുകയാണ്‌. ‌പരസ്പരംനോക്കിതൊട്ടുരുമ്മിഞങ്ങള്‍‌ പള്ളിയിലേക്ക്നടന്നുപോയി‌.

 

പാതിയോളംനിറഞ്ഞുനില്ക്കുന്നവലിയഹൗളിലെ‌  വെള്ളത്തിന്പച്ചനിറമായിരുന്നു‌. നീളന്‍‌ പിടികളുള്ളചിരട്ടക്കൈലുകള്‍‌ കൊണ്ട്വെള്ളംകോരിഞാന്‍‌ കാലുകള്‍‌ കഴുകി‌.

ഹൗളിനുവക്കത്തെസിമന്റുതറയില്‍‌ മുട്ടുകുത്തികുനിഞ്ഞിരുന്ന്‌  മായിന്‍‌ കുട്ടി‌‌  കയ്യുംമുഖവുംകഴുകുന്നത്ഞാന്‍‌  കൗതുകത്തോടെനോക്കിനിന്നു‌.

വാര്ഡന്റെഒച്ചയോടൊപ്പംചിരട്ടക്കൈലുകളുടേയും‌ ‌വെള്ളത്തിന്റേയുംശബ്ദമിശ്രണങ്ങൾഒന്നായ്ത്തീർന്നപള്ളിവരാന്തയിലേക്ക്‌  ‌ ക്രമങ്ങളൊന്നുമില്ലാതെവുളുവെടുത്ത്‌  ഞങ്ങള്‍‌  കയറിനിന്നു‌.

 

കാവി‌‌പൂശിയചുവന്നതറയില്‍‌ കുട്ടികളുടെകാലടികളില്‍‌ നിന്നുള്ളനനവുംഅഴുക്കുംശ്രദ്ധിക്കാതെഞങ്ങള്‍‌ മൂന്നുപേരുംഅടുത്തടുത്ത്തന്നെയിരുന്നു‌.

കുറച്ചുകഴിഞ്ഞപ്പോഴേക്ക്കുട്ടികള്‍‌ പള്ളിനിറയെ‌   വരിവരിയായി‌  ഇരുന്നുകഴിഞ്ഞിരുന്നു‌. മുതിര്ന്നക്ലാസ്സിലെപഴയകുട്ടികള്‍‌ തിരിഞ്ഞുനോക്കിയുംഉച്ചത്തില്‍‌ ബഹളമുണ്ടാക്കിയുംഅവരുടെമിടുക്ക്‌ ‌കാണിക്കുന്നുന്നത്ഞാന്‍‌ അല്പം‌  ഭയത്തോടെയുംഅല്ഭുതത്തോടെയും‌  നോക്കിനിന്നു‌.  ‌

 

പെട്ടന്ന്ബട്ടനമര്ത്തിയ‌‌പോലെ‌‌ ശബ്ദകോലാഹലങ്ങള്‍‌ നിന്നു‌‌. കുട്ടികള്‍‌ ‌ഓരോരുത്തരായിതിരിഞ്ഞുനോക്കി‌. ‌

വട്ടമുഖത്ത്ചെറുതായികത്രിച്ചമീശയോടൊപ്പം‌   വടിവൊപ്പിച്ച‌  വട്ടത്താടിയും‌  കറുത്തഫ്രെയിമുള്ള‌ ‌കട്ടിക്കണ്ണടയുംവെച്ച്അനാഥമക്കളുടെപ്രിയപ്പെട്ടഹസ്സനാജിനടന്നുവരുന്നു‌.  

 

പോളിഷ്ചെയ്തുമിനുക്കിയകറുത്തഷൂ പുറത്തഴിച്ചു‌‌വെച്ച്‌  ശാന്തഗംഭീരമായിഅദ്ദേഹം‌ ‌പള്ളിക്കോലായിലേക്ക്‌  കയറി‌.‌ നേര്ത്ത‌‌ കരയുള്ളവെള്ളഉറുമാലിന്റെ‌ ‌നാലുകോണുകളും‌ ‌രണ്ടുചെവികള്ക്കിടയിലായിതിരുകിതല‌‌മറച്ചുകൊണ്ട്പള്ളിയുടെവരാന്തയില്‍‌ ‌കയറിഉടനെത്തന്നെ‌  അദ്ദേഹംസുന്നത്ത്നിസ്ക്കരിക്കാനായികൈ‌‌കെട്ടി‌.

ഓരോകുട്ടിയുടെയുംനേര്ത്തചലനംപോലുംഅദ്ദേഹത്തിന്റെകണ്ണുകളുടെനിരീക്ഷണപരിധിയിലാണെന്ന്അറിയാവുന്നകുട്ടികള്‍‌ നിശ്ശബ്ദംനിശ്ചലരായിഇരുന്നു‌.

ശാന്തസുന്ദരമായ‌ ‌നിമിഷങ്ങളിലൂടെ‌   ‌മഗ്‌‌രിബിന്റെ‌  ബാങ്കൊലികള്‍‌  ‌ പ്രാവിന്‍‌ കൂട്ടങ്ങളെപ്പോലെപള്ളിമിനാരങ്ങളില്‍‌ നിന്ന്നനാദിക്കിലേക്കുംചിറകറ്റിച്ച്‌  പറന്നുപോയി‌.

തലയിലെവെളുത്തതൊപ്പിശരിയാക്കി‌‌, നരച്ച്‌  ഇടതൂര്ന്ന‌  താടിയിലൂടെവിരലോടിച്ച്‌‌‌, ‌ബാങ്കക്ഷരങ്ങള്‍‌ ചുണ്ടുകള്‍‌ കൊണ്ട്മന്ത്രിച്ച്‌ ‌സീമൗലവിവാതിലില്‍‌ ചാരിഅകലങ്ങളിലേക്ക്നോക്കിനിന്നു‌. ജീവിതത്തിലാദ്യമായിമൈക്കിലൂടെ‌  ബാങ്ക്വിളിക്കുന്നത്നേരില്‍‌ കാണുന്നകൗതുകത്തില്‍‌ ഞാനിരുന്നു‌.

 

നിസ്കാരംകഴിഞ്ഞഉടനെസ്വഫ്ഫുള്ക്കു‌  മുമ്പിലേക്ക്കയറിവന്നശേഷംമൈക്ക്കയ്യിലെടുത്ത്ഹസ്സനാജിപറഞ്ഞു:‌

 

''‌എന്റെപ്രിയപ്പെട്ടകുട്ടികളെ‌.. ഇന്നലെവരെനിങ്ങള്‍‌ പലനാടുകളിലായിരുന്നു‌. പലവീടുകളിലായിരുന്നു‌. ഇന്നുമുതല്‍‌ നിങ്ങള്‍‌ ജെ‌.ഡി‌.റ്റി‌.യുടെമക്കളാണ്‌. ഇനിമുതല്‍‌ ഇതാണ്നിങ്ങളുടെവീട്‌..''‌

 

പിന്നെഅദ്ദേഹംമടക്കിപ്പിടിച്ചവിരലുകളില്‍‌ നിന്ന്ചൂണ്ടുവിരലുംനടുവിരലുംമാത്രംനിവര്ത്തിപ്പിടിച്ചുകൊണ്ട്വലതുകൈ ഉയര്ത്തിഇങ്ങനെപറഞ്ഞു:‌

 

''‌‌യത്തീംമക്കളെസം‌‌ക്ഷിക്കുന്നവനുംഞാനുംസ്വര്ഗ്ഗത്തില്‍‌ ഇതു‌‌പോലെഅടുത്തിരിക്കുമെന്ന്റസൂല്‍‌ പറഞ്ഞിട്ടുണ്ട്‌..''‌‌ ഓരോവാക്കുകളുംശ്രദ്ധയോടെകേട്ട്‌   കണ്ണിമവെട്ടാതെകുട്ടികള്‍‌ അദ്ദേഹത്തെനോക്കിയിരുന്നു‌.   

 

നിസ്കാരംകഴിഞ്ഞ്ഡൈനിംഗ്ഹാളിലെ‌  നീളമുള്ളമേശയുടെ‌  ഇരുവശത്തുംചേര്‍‌ത്തിട്ടിരിക്കുന്നവീതികുറഞ്ഞബെഞ്ചില്‍‌  സ്റ്റീല്‍‌ ഗ്ലാസ്സിലേക്കുംസ്റ്റീല്‍‌ പ്ലെയ്റ്റിലേക്കുംആകാംക്ഷയോടെനോക്കിക്കൊണ്ട്‌  'ബിസ്മില്ലാ'‌ ന്നഅറിയിപ്പിനായിഞങ്ങള്‍‌ കാതോർത്തിരുന്നു‌. പിന്നെ‌   ‌മുമ്പില്‍‌ വിളമ്പിവെച്ചിരിക്കുന്നചോറിലേക്കുംപ്ലെയ്റ്റിന്റെഅരികിലായിഒഴിച്ചുവെച്ചിരിക്കുന്നകുമ്പളങ്ങാകറിയിലേക്കുംആര്ത്തിയോടെനോക്കി   

ജീവിതത്തിലാദ്യമായിചോറുംകറിയുംകഴിക്കുന്നആവേശത്തോടെപ്ലെയ്റ്റിലുള്ളത്‌  മുഴുവൻവാരിത്തിന്ന്കൈ കഴുകിശേഷം‌  ‌‌ചരല്കല്ലുകള്‍‌ നിറഞ്ഞമുറ്റത്തെതെങ്ങുകള്ക്കിടയിലൂടെ‌  ഒറ്റയായും‌   കൂട്ടങ്ങളായുംകുട്ടികള്‍‌ റൂമിലേക്ക്തന്നെതിരിച്ചുപോയി‌.

 

മായിന്‍‌ കുട്ടിഅധികംസംസാരിക്കാന്‍‌ നിന്നില്ല‌. വന്ന‌‌പാടെഅവന്‍‌ പായവിരിച്ചു പുതച്ചുമൂടിക്കിടന്നു‌. സിമന്റ്പൊട്ടിപ്പൊളിഞ്ഞ്ചെറിയചെറിയകുഴികളുള്ളതറയുടെമുകളില്‍‌‌ പുതിയപായവിരിച്ച്‌, പഴകിനിറംകറുത്തമേല്ക്കൂരയിലെ‌  ഓടുകളിലേക്ക്നോക്കികുട്ടികള്‍‌  വെറുതെമലര്ന്നുകിടന്നു‌‌.

ചുമര്കോണുകളില്‍‌  തൂങ്ങിക്കിടക്കുന്നമാറാലകളില്‍‌ പുതിയഅഥിതികളെനോക്കിചിലന്തികള്‍‌ അനങ്ങാതെകിടന്നു‌.

 

ഹാളില്‍‌ ലൈറ്റണഞ്ഞു‌.‌ ശബ്ദകോലാഹലങ്ങള്‍‌ നേര്‍‌ത്തുനേര്ത്തില്ലാതായി‌.

തിരിഞ്ഞുംമറിഞ്ഞുംഞങ്ങൾ‌  കിടന്നു‌.

 

'‌നാടിനെക്കുറിച്ചോവീടിനെക്കുറിച്ചോഇനിആലോചിക്കേണ്ടതില്ല‌‌. ഇന്നു‌‌മുതല്‍‌ ഇതാണ്എന്റെവീട്‌'‌

ഹസ്സനാജിയുടെവാക്കുകള്‍‌ കാതില്‍‌  പ്രതിധ്വനിച്ചുകൊണ്ടിരുന്നു‌.   

 

എന്റെഇടത്തുംവലത്തുമായികിടക്കുന്നകുട്ടികളെല്ലാംഇന്നുമുതല്‍‌ എന്റെ‌  സഹോദരന്മാരാണ്‌.   

ഒരുപാട്കുഞ്ഞുസ്വപ്നങ്ങളും‌  നിരാലംബരായഒരുപാട്ഉമ്മമാരുടെ‌  പ്രതീക്ഷകളുമാണ്ഇവിടെ‌  നിരനിരയായികിടക്കുന്നത്‌. സമര്ത്ഥനായഒരുകപ്പിത്താനോടൊപ്പംസുന്ദരമായഭാവിയുടെസുരക്ഷിതതീരത്തേക്ക്പതിയെനീങ്ങിക്കൊണ്ടിരിക്കുന്നരുകപ്പലിലെന്നപോലെഞങ്ങള്‍‌ ശാന്തരായികിടന്നു‌.  

 

പലനാടുകളില്‍‌ പലവീടുകളിലായിഉള്ളുറങ്ങാതെ‌ ‌എത്രയോമാതാക്കള്‍‌ കുഞ്ഞുങ്ങളേയുംഓർത്ത്കിടക്കുന്നുണ്ടാവും‌.. ‌ഉറക്കിനുംഉണര്ച്ചക്കുമിടയിലൂടെചിന്തകള്‍‌ ഇഴഞ്ഞുനടക്കുകയായിരുന്നു‌. പെട്ടന്നാണ്‌‌    

ഹാളിലെനിശ്ശബ്ദതയിലേക്ക്ഒരുതേങ്ങല്‍‌

വീണുടഞ്ഞത്‌‌. ക്രമേണതേങ്ങല്‍‌ ഒരുകരച്ചിലായി‌‌ പിന്നെ‌  ഒരലര്ച്ചയായി‌‌!

 

ലൈറ്റ്തെളിഞ്ഞു‌. ഹാളിന്റെപലകോണില്‍‌ നിന്നുംകുട്ടികള്‍‌ ഉറക്കച്ചടവോടെതലപൊക്കിനോക്കി‌.  ‌മായിന്‍‌ കുട്ടി‌   പായയില്‍‌ എഴുന്നേറ്റിരുന്നുകൊണ്ട്‌  ‌ ഉറക്കെവിളിച്ചുപറയാൻതുടങ്ങി‌:‌

 

''‌‌ഇൻ‌‌ക്കിപ്പൊത്തന്നെ‌  നാട്ടിപ്പോണം‌..‌ ഇൻ‌‌ക്കിന്റെ‌  ഉമ്മേനെകാണ്ണം‌..‌''‌

 

ഉറക്കിൽനിന്നുംഞെട്ടിയുണർന്നഎനിക്കൊന്നും‌  മനസ്സിലായില്ല‌.

വീട്ടില്‍‌ മണ്ണ്തേച്ചനിലത്ത്പായയിട്ട്താത്തമാരുംഅനിയന്മാരുംഎല്ലാവരുംകൂടികിടന്നുറങ്ങുമ്പോള്‍‌ ഉറക്കത്തില്‍‌ എഴുന്നേറ്റിരുന്ന്ആരുംഇങ്ങനെനിലവിളിക്കുന്നത്ഞാന്‍‌ കേട്ടിട്ടില്ല‌. വിട്ടില്‍‌ നിന്ന്എത്രദൂരത്താണ്ഞാനുള്ളതെന്നോആരുടെയൊക്കെ‌  കൂടെ‌‌യാണ്ഞാന്‍‌ കിടന്നുറങ്ങിയതെന്നോഎനിക്കോർത്തെടുക്കാനായില്ല‌.

 

കുട്ടികളുടേയുംകണ്ണുകള്‍‌ നിറഞ്ഞു‌. ഓരോരുത്തരും‌  മായിന്‍‌ കുട്ടിയെ‌  നിസ്സഹായരായിനോക്കിയിരുന്നു‌.

 

വാതിലില്‍‌ ശക്തിയായിഅടിയുന്നചൂരലിന്റെശബ്ദംമുറിയിൽനിറഞ്ഞു‌. ലൈറ്റണഞ്ഞു‌.   

ചൂരല്‍‌വടിയുടെഭാഷാര്ത്ഥങ്ങള്‍‌ അറിയുന്നകുട്ടികൾ‌   

നിശ്ശബ്ദരായിഇരുട്ടുപുതച്ചുകിടന്നു‌. പേടിപ്പെടുത്തുന്നഅതേചൂരല്‍‌ ശബ്ദംകേട്ട്‌   ഉറക്കിൽനിന്നുണർന്ന്‌‌   ഞങ്ങള്‍‌ സുബഹ്‌‌ നിസ്ക്കരിക്കാനായിപള്ളിയിലേക്ക്പോയി‌.

  

രാപ്പകലുകളിലെടെയൊക്കയോതട്ടിയുരസി‌  തേങ്ങലുകളുംകരച്ചിലുകളുംക്രമേണ‌  തേഞ്ഞില്ലാതായി‌. റൂമില്‍‌ നിന്ന്ക്ലാസ്സിലേക്കും‌  പള്ളിയില്‍‌ നിന്ന്മെസ്സിലേക്കുംസമയക്രമമനുസരിച്ച്ചിട്ടയോടെഓടുന്നഒരു‌  യാന്ത്രികജീവിതത്തില്‍‌  മണിക്കൂറുകള്‍‌ ദിവസങ്ങളായുംദിവസങ്ങള്‍‌  മാസങ്ങളായുംരൂപാന്തരപ്പെടുന്നത്ഞങ്ങളറിഞ്ഞില്ല‌.

 

മഴക്കാലത്ത്ചരല്കല്ല്നിറഞ്ഞഅനാഥാലയമുറ്റത്ത്പരന്നൊഴുകുന്ന‌  മഴവെള്ളത്തില്‍‌ മായിൻകുട്ടിയും‌  ഞങ്ങളോടൊപ്പം‌  തുള്ളിക്കളിച്ചു‌. ‌ക്ലാസ്സിലേക്കുംറൂമിലേക്കുംഅവിടെനിന്ന്‌‌ മെസ്സിലേക്കുംഅവനുംഞങ്ങളോടൊപ്പം‌  മഴനനഞ്ഞ്‌  ഓടിവന്നു‌.  വേനല്ക്കാലത്ത്പഴന്തുണികള്‍‌ കൊണ്ട്‌  കെട്ടിയുണ്ടാക്കിയപന്തുകള്‍‌ തട്ടി‌ ‌ തെങ്ങിന്‍‌ തോട്ടത്തിനിടയിലെ‌  ഒഴിഞ്ഞസ്ഥലത്ത്ഞങ്ങള്‍‌ ഓടിക്കളിച്ചു‌.

നോമ്പുകാലത്തെവൈകുന്നേരങ്ങളില്‍‌  ‌മേരിക്കുന്നിൽനിന്നുംമൂഴിക്കലിലേക്കുള്ളഇറക്കത്തിലൂടെചുമലില്‍‌ കൈവെച്ച്ഞങ്ങള്‍‌ കൂട്ടംകൂടിനടന്നു‌.

 

അനാഥാലയത്തിലെപുതു‌‌സൗഹൃദങ്ങളുടെപൂമരങ്ങളില്‍‌ നിന്ന്പൂക്കളുംലകളുംവീണ്നാടിനെക്കുറിച്ചുംവീടിനെക്കുറിച്ചുമുള്ള‌  ഓര്മ്മകള്‍‌  പലതുംഇതിനകംമൂടിക്കഴിഞ്ഞിരുന്നു‌.  

 

..............................................................

അധ്യായം‌‌ -‌ 17

 

നിശ്ശബ്ദതയിലേക്ക്വീണുടഞ്ഞഒരുതേങ്ങല്‍‌!

..‌................................................................................

No comments:

Post a Comment